অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ബാല്യകാല രോഗങ്ങളും പ്രകൃതി ചികിത്സയും

ആമുഖം

സാധാരണ ഒരു കൃഷിക്ക് നാം എന്തെല്ലാം ഒരുക്കങ്ങള്‍ ചെയ്യും. അനുയോജ്യമായ സ്ഥലം കണ്ടെത്തും. ആ ഭൂമിയെ ഉഴുതുമറിച്ച് കൃഷിക്ക് അനുയോജ്യമാകും.വെള്ളത്തിനുള്ള സൌകര്യം ചെയ്യും. മതിയായ സൂര്യപ്രകാശം കിട്ടാനുള്ള മാര്ഗ്ഗങ്ങള്ക്കും ആരായും .കൃഷിക്ക് അനുയോജ്യമായ വളപ്രയോഗങ്ങള്‍ ചെയ്യും. വിത്തിനെ കുതിര്ക്കാന്‍  പാകപ്പെടുത്തും.ഉറുമ്പും ക്ഷുദ്രജീവികളും ആക്രമിക്കാതിരിക്കാനുള്ള മുന്കരുതലുകള്‍ എടുക്കും.അങ്ങനെ പരിപൂര്ണ്ണത ശ്രദ്ധ നാം ചെലത്തിയിരിക്കും എന്നാല്‍ മനുഷ്യവംശം നിലനിര്ത്തേിണ്ട മനുഷ്യകൃഷിയില്‍ യാതൊരു ഒരുക്കങ്ങളും നാം ചെയ്യുന്നില്ല എന്നത് വേദനകരമാണ്. പലപ്പോഴും ഒന്നോ രണ്ടോ മാസങ്ങള്‍ കഴിയുമ്പോഴാണ് അവള്‍ ഗര്ഭിണിയാന്നെന്നുപോലും അറിയുന്നത്. ആരോഗ്യവും,ബുദ്ധിയുമുള്ള കുഞ്ഞിനു ജന്മം നല്കുവാന്‍ ദമ്പതികള്‍ മാനസീകവും ,ശാരീരികവുമായി ആദ്യം ഒരുങ്ങേണ്ടതുണ്ട്.ഒരു വിത്തു മുളപ്പിക്കാന്‍ എന്തൊക്കെ പരിചരണംആവശ്യമാണോ അതിനേക്കാള്‍ പതിമടങ്ങ് പരിചരണം ഒരു കുഞ്ഞിന്റെ ജന്മ്വുമായി ബന്ധപ്പെട്ട ആവശ്യമാണ്.

പ്രകൃതിചികിത്സാ സമീപനപ്രകാരം ഗര്ഭിണിയാകുന്നതിനുമുമ്പ് ദമ്പതികള്‍ ശരീര ശുദ്ധിവരുത്തേണ്ടതാണ്. അതിന് ഏറ്റവും നല്ലത് ഉപവാസമാണ്. കരിക്കിന്വെതള്ളമോ/തേന്വെംള്ളമോ/മാത്രം കുടിച്ചുകൊണ്ടുള്ള ഉപവാസമാണ് ഏറ്റവും നല്ലത്.അല്ലെങ്കില്‍ പഴച്ചാറുകള്‍ മാത്രം കുടിച്ചുകൊണ്ടുള്ള ഉപവാസവും മതിയാകുന്നതാണ്.ഇതിന് മതപരമായ രീതിയും അവലംബിക്കാവുന്നതാണ്. പക്ഷേ പഴങ്ങള്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടായിരിക്കണം മതപരമായ ഉപവാസം അനുഷ്ഠിക്കേണ്ടത്.ഒരാഴ്ച നീണ്ടുനില്ക്കുന്ന ഉപവാസമാണ് നല്ലത്.നാം ധരിച്ചുവച്ചിരിക്കുന്നതുപോലെ രാത്രിയല്ല ലൈംഗീകതയുടെ സമയം .രാത്രി വിശ്രമിക്കാനുള്ള സമയമാണ്. ജോലിയും തെരക്കുകളും കഴിഞ്ഞ് ആകെ ക്ഷീണിച്ചു വരുമ്പോള്‍ ലൈംഗീകത ബാധ്യതയായി നിറവേറ്റണ്ട ഒന്നല്ല.ലൈംഗീകത ഏകപക്ഷീയമായി ചെയ്ത് തീര്ക്കേനണ്ടതുമല്ല. ദമ്പതികള്‍ പരപസ്പരം അറിഞ്ഞ് ശാരീരികവും,മാനസീകവുമായി സംഗീതംപോലെ ലയിച്ചുചേരേണ്ട ഒന്നാണ് അത്. അതുകൊണ്ട് തന്നെ അതിന്റെി സമയം ബ്രഹ്മ മൂഹുര്ത്തമാണ് അഥവാ വെളുപ്പാന്ക്കാലം. ആ സമയം എല്ലാ മതങ്ങളിലും പ്രാര്ത്ഥ്നാവേളയാണ് പകല്‍ മുഴുവനും പണിയെടുത്ത് ക്ഷീണിച്ചിരിക്കുന്ന ദമ്പതികള്‍ വിശ്രമത്തിനായി രാത്രി ഉറങ്ങുന്നു. അതിരാവിലെ എണീറ്റ് പ്രാഥമിക കൃത്യങ്ങളെല്ലാം ചെയ്ത് നന്നായി കുളിച്ച് വൃത്തിയായി അലങ്കാരങ്ങളും സുഗന്ധദ്രവ്യങ്ങളെല്ലാം പൂശി ലൈംഗീകതയിലേക്ക് പ്രവേശിക്കുക എന്നത് നമ്മുടെ സങ്കല്പ്പത്തില്‍ പോലും ഉള്ളതല്ല. ഇതുവരെ ഭൂരിഭാഗം ആളുകള്ക്കും ഈ രീതിയില്‍ ആസ്വദിക്കാനും കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് കഥയിലും,നോവലിലും സിനിമകളിലും ഇത്തരം രീതി സ്വീകരിക്കാത്തത്.എന്നാല്‍ യാഥാര്ത്ഥ്യം ഇതാണ് . ഞാന്‍ നേരത്തേ പറഞ്ഞു.മനുഷ്യകൃഷിയില്‍ മുന്നൊരുക്കം ആവശ്യമാണെന്ന്.ഈ ബ്രഹ്മ മൂഹുര്ത്തത്തില്‍ ജനിക്കുന്ന കുട്ടിക്ക് ആരോഗ്യവും,ബുദ്ധിശക്തിയും, സൌന്ദര്യവും കൂടുലായിരിക്കും .കാരണം ഈ സമയത്താണ് ലൈംഗീകത ഏറ്റവും തീവ്രമാകുന്ന സമയം വെളുപ്പാന്‍‍കാലമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിടുണ്ട്.
എപ്പോഴോ അറിയാതെ സംഭവിക്കുന്ന ഒരു പ്രകൃയ ആകരുത് ഗര്ഭ ധാരണം. നല്ലവണ്ണം അറിഞ്ഞും മുന്കരുതലോടും കൂടി ആക്കണം ഗര്ഭ ധാരണം. രോഗമുക്തമായ കുഞ്ഞ് ജനിക്കാന്‍ ഗര്ഭവതി ആരോഗ്യമുള്ളവളകണം. ഗര്ഭധാരണം ആരോഗ്യത്തിന്റെ ലക്ഷണമാണ്. അല്ലാതെ രോഗത്തിന്റൊ ലക്ഷണമല്ല. അതുകൊണ്ട് തന്നെ ഗര്ഭധാരണത്തിനു ആശുപത്രിയോ ഡോക്ടറോ മരുന്നോ ചെക്കപ്പോ ആവശ്യമില്ല. ഇതെല്ലാം ഗര്ഭസ്ഥ ശിശുവിന് ഇന്നല്ലെങ്കില് നാളെ അപകടം തന്നെയാണ്. ഗര്ഭവതിക്ക് അനുയോജ്യമായ ഭക്ഷണം പഴങ്ങള്തെന്നെയാണ്. വേവിച്ച പച്ചക്കറികളും വേവിക്കാത്ത പച്ചക്കറികളും അണ്ടിവര്ഗ്ഗങ്ങളും, ഇലക്കറികളും, തവിടുള്ള ധാന്യാഹാരങ്ങളും ധാരാളം കഴിക്കണം. ശുദ്ധമായ ഇറച്ചിയും മീനും മിതമായ അളവില് ആകാവുന്നതാണ്. ധാരാളം നല്ല വായു ശ്വാസികുന്നതും രാവിലത്തെയും വൈകുന്നേരത്തേയും ഇളം വെയില്‍ കൊള്ളുന്നതും , പരുത്തി വസ്ത്രങ്ങള്‍ ധരിക്കുന്നതും ചെരുപ്പില്ലാതെ നടക്കുന്നതും ലഘുവ്യായാമങ്ങള്‍ ചെയ്യുന്നതും വീട്ടിലെ എല്ലാ ജോലികളിലും ഏര്പ്പെടുന്നതും നല്ലതുതന്നെ ! കോളകള്‍, ബേക്കറി സാധനകള് ,ഐസ്ക്രീം, കുപ്പിവെള്ളം, മൈദ, എണ്ണയില്‍ വറുത്തത് , പൊരിച്ചത്, വനസ്പതി എണ്ണകള്‍, ചോക്ലേറ്റുകള്‍, മിഠായികള്‍, ചായ , കാപ്പി, ഫ്രഡ്ജില്‍ വച്ചത്, വേവിച്ച ഭക്ഷണം 3 മണിക്കൂറിനുശേഷമുള്ളത് എല്ലാം അപകടമോ മാരകമോ ആകുന്നതാണ്. എന്നാല്‍ ഇതെല്ലാമാണ് ഇന്നത്തെ അമ്മമാരുടെ ഭക്ഷണം , ശുദ്ധമായ പച്ചവെള്ളവും മുളപ്പിച്ച ധാന്യങ്ങള്‍ പച്ചക്ക് കഴികുന്നതും കുഞ്ഞിനും അമ്മക്കും വളരെ നല്ലതു തന്നെ ! ഗര്ഭിണികള്‍ 2 പേരുടെ ഭക്ഷണം അകത്താക്കണമെന്ന മൂഢവിശ്വാസം. വലിച്ചെറിയേണ്ട സമയം കഴിഞ്ഞു. ഏഴാം മാസം മുതല് രണ്ടു നേരം  പഴങ്ങള്കഴിക്കുന്നത് പേറ് കീറാകാതിരിക്കാന്സഹായിക്കിം.ഗര്ഭാകവസ്ഥയാല്ഛര്ദ്ദി,ഓക്കാനം, വിമ്മിട്ടം , മനംപുരട്ടല്‍ എന്നിവയുണ്ടെങ്കില്‍ ഇത്തരം അസ്വസ്ഥതകള്‍ നീങ്ങുന്നതുവരെ ഉപവസിക്കുന്നത് വൈകല്യമില്ലാത്ത കുഞ്ഞിന്‍ ജന്മം നല്കാന്‍ സഹായിക്കും. സുഖപ്രസവത്തിലൂടെ പുറത്തുവരുന്ന കുഞ്ഞിന് സ്നേഹം, ദയ, കാരുണ്യം, സഹാനുഭൂതി, ബന്ധങ്ങളുടെ ഊഷ്മളത,ബുദ്ധിശക്തി ,ഓര്മ്മശക്തി എന്നിവ സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞിനേക്കാള്‍ കഷ്ടതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിടുണ്ട്. അതുകൊണ്ട് സുഖപ്രസവത്തിനാണ് അമ്മമാര്‍ തയ്യാറാകേണ്ട്തും പ്രാര്ത്ഥിസക്കേണ്ടതും. പ്രസവ സമയത്ത് ഇരുണ്ട വെളിച്ചത്തില്‍ പ്രസവികുന്നതാണ് ഉത്തരം .കാഴ്ച,കേല്‍വി,സംസാരവൈകല്യങ്ങള്‍ ഉണ്ടാകാതിരിക്കാന് ഇത് സഹായിക്കും.
പ്രസവിച്ച കുഞ്ഞിന് ആദ്യം കൊടുക്കേണ്ടത് അമ്മിഞ്ഞപ്പാല് തന്നെയാണ് . അമ്മിഞ്ഞപ്പാലിനേക്കാള് മധുരം മറ്റൊന്നിനുമില്ല. അമ്മ ഗര്ഭാ്വസ്ഥയില് കഴിച്ചിരുന്ന ഭക്ഷണം തുടരുന്നത് ശുദ്ധമായ പാല്ചുരത്താന് സഹായിക്കും. കുഞ്ഞിനെ ഇളം വെയില്കൊള്ളിക്കുന്നതും,വായുവും വെളിച്ചവും ഉള്ളടത്ത് കിടത്തണം ആരോഗ്യം മെച്ചപ്പെടുത്തും.കുളിപ്പിക്കുമ്പോള് ഇളം ചൂടുവെള്ളം കൊണ്ട് കുളിപ്പിക്കുന്നതാണ് നല്ലത്. തലയില് പച്ചവെള്ളം ഒഴിക്കാവുന്നതാണ് പുറത്ത് വെളിച്ചെണ്ണയോ തേങ്ങാപ്പാലോ തേക്കാം. മറ്റ് ക്രീമുകള് ഒന്നും വേണ്ട സോപ്പിനുപകരം കടലമാവ്,പയര്പ്പൊ ടി,തേങ്ങാപ്പിണ്ണാക്ക് എന്നിവ നല്ലത്. എപ്പോഴും മൂടിപൊതിഞ്ഞ് വയ്ക്കരുത് തണുപ്പുള്ളപ്പോള് മാത്രം പരുത്തിതുണികൊണ്ട് മൂടി വയ്ക്കുക. വസ്ത്രം പരുത്തി തുണിതന്നെയാണ് നല്ലത്. അമ്മക്ക് ജലദോഷം,പനി,വയറിളക്കം എന്നിവ അനുഭവപ്പെട്ടാല്‍ ഭക്ഷണം ക്രമീകരിച്ച് അത് മാറ്റിയെടുക്കാന് ശ്രമിക്കുക മരുന്ന് കഴിക്കേണ്ടതില്ല. പോളന്,പനി,അഞ്ചാം പനി ,ചിക്കന്പോക്സ് തുടങ്ങിയവ ഉണ്ടായാല് കുഞ്ഞിന് പാല് കൊടുക്കരുത്. രോഗം മാറിയതിനുശേഷം മാത്രം കൊടുത്തു തുടങ്ങുക. ആ സമയത്ത് കുഞ്ഞിന് കരിക്കിന്വെ ള്ളം,പഴച്ചാറുകള് എന്നിവ കൊടുക്കാവുന്നതാണ്.6 മാസം വരെ കുഞ്ഞിന് മുലപ്പാല് മാത്രം മതി.6മാസം കഴിഞ്ഞാല് കരിക്കിന്വെള്ളം,പഴച്ചാറുകള്,കരിമ്പിന് ജ്യൂസ് എന്നിവ കൊടുക്കാം.ഈ സമയത്തൊന്നും മൃഗപ്പാല്,ടീന് ഫുഡുകള് ഇവ കൊടുക്കരുത്. അത് കഫം വര്ദ്ധി്ക്കാനും രോഗങ്ങള് ഉണ്ടാകാനും ഇടക്ക് ഭക്ഷണം കൊടുക്കാമെന്നത് അന്ധവിശ്വാസമാണ്.കുഞ്ഞിനു പല്ലിന്റെം വളര്ച്ച് വന്നതിനുശേഷമേ വേവിച്ച ഭക്ഷണം ആവശ്യമുള്ളൂ. അത് ഒരു വയസ്സോടെ എന്തെങ്കിലും ചവച്ച് കഴിക്കാന് പാകത്തിനുള്ള അവസ്ഥ സാജാതമാകൂ. അത് വരെ വേവിച്ച ഭക്ഷണമൊന്നും കൊടുക്കേണ്ടതില്ല. ചവച്ച് കഴിക്കാന് പാകമുള്ള പല്ലുകള്‍ വന്നാല് മാത്രം റാഗി, കുറഞ്ഞ അളവില് ചോറ്, മൃദുലമായ പലഹാരങ്ങള് എന്നിവ കൊടുത്തു തുടങ്ങാം. അതോടൊപ്പം നേരത്തേ ചെയ്തു വന്ന കാര്യങ്ങള് ഏറ്റകുറച്ചിലൂടെ ചെയ്യാവുന്നതാണ്, രാത്രി 9 മണിക്ക് ശേഷം രാവിലെ വരെ മുലപ്പാല് ഉള്പ്പടെ മറ്റൊന്നും കൊടുക്കണ്ട്.
സാധാരണ കുഞ്ഞുങ്ങള് കാണാക്കുന്ന രോഗങ്ങള് പനി, വയറിളകം, ചുമ, ജലദോഷം, ഛര്ദിന ഇതൊക്കെയാണ്

പനി:

നൂറ് ഡിഗ്രിക്കുമുകളിലിലായാല് മാത്രമേ അപകടമാകൂ അതുകൊണ്ട് നന്നായി നനച്ചു തുടക്കുക, എനിമ എടുക്കുക ഭക്ഷണത്തിനു വിമുഖത കാണിക്കുന്നെങ്കില് ഒന്നും കൊടുക്കേണ്ടതില്ല. നല്ല ദാഹമുണെ്ടങ്കില് പച്ചവെള്ളം കുടിക്കാന് കൊടുക്കുക. കരിക്കിന് വെള്ളം,കരിമ്പിന് നീര് എന്നിവ കൊടുക്കാവുന്നതാണ് .മറ്റ് മരുന്നകള് ഒന്നും കൊടുക്കേണ്ടതില്ല. പനി രോഗ പ്രതിരോധശേഷി വര്ദ്ധിപ്പിക്കുന്ന ഒന്നാണ്. അതിനെ എന്തിനാണ് ചികില്സി്ച്ച് വൃകൃതമാക്കുന്നത് പനി വന്ന് ലോകത്ത് ഒരു കുഞ്ഞിനും ഒന്നും സംഭവിച്ചിട്ടില്ല.അലോപ്പതി ആശുപത്രിയിലല്ലാതെ
ചുമ, ജലദോഷം: കഫം ഉള്ളതുകൊണ്ടാണ് ചുമയും ജലദോഷമുള്ളത്. കഫം ശരീരത്തിന് ഇപ്പോള് ആവശ്യമില്ലാത്ത ഒന്നാണ്. അതിനെ ജീവശക്തി പുറത്തേക്ക് കളയുകയാണ് നാം ശ്രമിക്കേണ്ടത്. ജലദോഷമുള്ളപ്പോള് മുന്തിരി ജ്യൂസ് കുടിക്കുന്നത് വര്ദ്ധിച്ച അളവില് കഫം പുറത്തേക്ക് തള്ളാന് സഹായപക്കും. ആവി ശ്വാസികുന്നതും നല്ലാതാണ്. തുളസിയും തേനും ചേര്ത്ത്ക കഴിക്കുന്നതും കഫം പുറത്തുകളയാന് സഹായികും.
ഛര്ദി: ആമാശയത്തില് കടന്നുകൂടിയ വിഷവസ്തുകളെ പുറത്തേക്ക് തള്ളി കളയാനാണ് ഛര്ദി ഉണ്ടാകുന്നത്. ആ പ്രക്രിയ തീരുന്നതുവരെ ഒന്നും അകത്തേക്ക് കടത്തിവിടാതിരിക്കുന്നതാണ് മര്യാദ. നമ്മുടെ മുറി അടിച്ചു വൃത്തിയാക്കുമ്പോള് സാധാനങ്ങള്പുറത്തേക്കു വയ്ക്കുന്നതും സഹായിക്കുമല്ലോ? അകത്തുള്ള സാധനങ്ങള് നല്ലവണ്ണം വൃത്തിയാക്കാന് ശരീരത്തിലെ ജലനഷ്ടം ഉണ്ടാകാതിരിക്കാന് ശുദ്ധവെള്ളം കുടിപ്പിക്കുക. വെള്ളം കുടിക്കുമ്പോള് ഛര്ദിക്കുന്നെങ്കില് തോര്ത്ത് നനച്ച് പിഴിഞ്ഞ് ദേഹം തുടക്കുക. ഇത് ഇടക്ക് ഇടക്ക് ചെയ്യുക. ഛര്ദിന പരിപൂര്ണ്ം മായും മാറിയതിനുശേഷം കക്കിരി,തക്കാളി,കോവക്ക, ഇളംപടവലം,കാരറ്റ്, ബ്യീട്ടൂട്ട് എന്നീ ജ്യൂസുകള് കുടിച്ചുതുടങ്ങാം ശേഷം ഓറാഞ്ച്, മുസമ്പി,ഇവ കഴിക്കാം ശേഷം പഴങ്ങളിലും പിന്നീട് വേവിച്ച് ഭക്ഷണത്തിലും മാറവുന്നതാണ്.

വയറിളക്കം:

വയറിളക്കവും വൃത്തിയാക്കല് പ്രകൃയ തന്നെ!ചെറുകുടല്,വന്കുൃടല് ഇവയിലെ വിഷവസ്തുക്കളെ കഴുകി വൃത്തിയാക്കുന്നതാണ്. ഈ സമയത്തും വയറിളക്കം മാറുന്നതുവരെ ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്.ജലനഷ്ടം ഒഴിവാക്കാന്‍ ജലം കുടിച്ചുകൊടുത്തു കൊണ്ടിരിക്കുക. എത്ര പ്രാവശ്യം ഇളകുന്നതും നല്ലത് തന്നെയാണ്.വയറിളക്കം പരിപൂര്ണ്ണമായും മാറിയതിനുശേഷം ഛര്ദിക്ക് പറഞ്ഞ അതേ രീതിതന്നെയാണ് അവലംബിക്കേണ്ടത് .

മലബന്ധം,വിശപ്പില്ലായ്മ:

ശിശുക്കള്ക്ക് ഇത് സര്വ്വംസാധാരണമാണ്. പഴവര്ഗ്ഗ ങ്ങള്‍,പഴച്ചാറുകള്‍,കരിക്കിന്‍ വെള്ളം,മുലപ്പാല് ഇവ കഴിച്ചു വളരുന്ന കുട്ടികള്ക്ക് ഈ അസുഖം ഉണ്ടാകാറില്ല. തിളപ്പിച്ച പാല്, പാല്പ്പൊ ടി, ക്രിതൃമ പാനീയങ്ങള്, ബേബി ഫുഡുകള്,ബേക്കറി സാധാനങ്ങള്, ബിസ്ക്കറ്റ് ഇവ മലബന്ധം ഉണ്ടാകുന്നതിനും വിശപ്പില്ലായ്മാക്കും കാരണമാകുന്നു. ആയ്യൂര്വ്വേ്ദാഔഷധങ്ങളോ,അലോപ്പതി മരുന്നുകളോ കൊടുക്കേണ്ടതില്ല. കരിക്കിന് വെള്ളം , കരിമ്പിന് ജ്യൂസ്, ഓറാഞ്ച് ഇവ ധാരാളമായി കൊടുക്കുക രാത്രി വാഴപ്പഴം നല്ക്കുകക. അതിലും മാറിയില്ലങ്കില് ഉണക്ക മുന്തിരി ,അത്തിപ്പഴം എന്നിവ എട്ടു മണിക്കൂര്‍ വെള്ളത്തില് ഇട്ടതിനുശേഷം അത് അടിച്ചെടുത്ത് കുടിച്ചാല് ഫലം കിട്ടും.

കരപ്പന് (ചൊറി ചിരങ്ങ്):

അംമ്ലപ്രധാനമായ ഭക്ഷണം കൊടുക്കുമ്പോഴാണ് ഈ അസുഖമുണ്ടാക്കുന്നത് അലോപ്പതി മരുന്നുകള്‍ കൊടുക്കുന്നത് കരളിനെയും കിഡ്നിയേയും അപകടത്തിലാക്കും കൃതൃമാഹാരങ്ങളും ,ബിസ്ക്കറ്റ്കളും, കാച്ചിയപാലുകളും ഒഴിവാക്കി പഴങ്ങളും ഇലക്കറികളും അണ്ടിവര്ഗ്ഗ്ങ്ങളും ധാരാളം പച്ചക്കറികളും പച്ചക്കും അല്ലാതെയും നല്ക്കു്ന്നത് രോഗമുക്തി വരുത്തും. ചൊറിയും ചിരങ്ങും ഉള്ളിടങ്ങളില്‍ നന്നായി ചെറുചൂടുവെള്ളത്തില്‍ ശുദ്ധമഞ്ഞള്‍ ചേര്ത്ത് കഴുകി വൃത്തിയാക്കി വെളിച്ചെണ്ണ പുരട്ടി 30 മിനിറ്റ് ഇളംവെയില്‍ കൊള്ളിച്ചാല്‍ രോഗമുക്തിയുണ്ടാക്കും.

മഞ്ഞപ്പിത്തം:

പിത്തനീരു കരളില്നിന്നും പക്വാശയത്തില് വീഴാന് തടസ്സം നേരിലുമ്പോഴാണീ രോഗം വരുന്നത്. പക്വാശയത്തില് പിത്തനീര് ഒഴികാതെ വന്നാല് ദഹനം എന്ന പ്രകൃയ നടക്കില്ല.അപ്പോള് വിശപ്പ് തീരെപോകും. വിശപ്പിലാതാക്കുകയും കൂടി ഭക്ഷണത്തിനു വിമുഖത കാണിക്കുകയും ചെയ്താല് ഭക്ഷണം കൊടുക്കാതിരിക്കുകയാണ് ചെയ്യേണ്ടത് ഭക്ഷണമായി കരിക്കിന്‍ വെള്ളം ,പുളിയുള്ള പഴങ്ങങ്ളുടെ നീര് മാത്രം കൊടുക്കുക.ചെറുനാരങ്ങാനീര് അല്പ്പം ശര്ക്ക്രയോ തേനോ ചേര്ത്ത് കൊടുക്കാം. കാലത്തും വൈകിട്ടും സൂര്യപ്രകാശം ധാരാളം കൊള്ളിക്കുക. മലബന്ധമുണെ്ടങ്കില് എനിമ എടുക്കാവുന്നതാണ്. കണ്ണിന്റെ മഞ്ഞ നിറം തെളിഞ്ഞാല് മാത്രം ആദ്യം പഴങ്ങള്‍ കൊടുത്തു തുടങ്ങുക. പിന്നീട് കഞ്ഞി,ശേഷം ചോറും കറികളും രോഗം മാറി രണ്ടാഴ്ച വരെ ഉപ്പ് ഉപയോഗിക്കാതിരിക്കുന്നത് നല്ലത്.2 മാസത്തേക്ക് എണ്ണമയമുള്ളവ ഒഴിവാക്കുക. പനിയുണെടങ്കില് നനച്ച തുണി കാലും നെഞ്ചിലും കെട്ടി പനി കുറക്കുക. പനി രോഗം മാറാന്‍ സഹായിക്കും പച്ച മരുന്ന് കൊടുക്കാവുന്നതാണ്.ഒരു കീഴാര്നെല്ലി സമൂലം കഴുകി വൃത്തിയാക്കി ഇടച്ചു പിഴിഞ്ഞെടുത്ത് ജ്യൂസായി കുടിക്കുക പാല്‍ ചേര്ക്കാതില്ല.കീഴാര്നെതല്ലിക്ക് പകരം കയ്പ്പില്ലാതെ സാധാരണ നെല്ലിയിലയാലും മതി.

മുണ്ടിനീര്‍:

സാധാരണ കുട്ടികള്ക്കു കണ്ടുവരുന്ന ഒരു രോഗമാണിത്. അലോപ്പതിയില് ചികിത്സിച്ചാല് മാത്രമേ അപകടകരമാകൂ പെണ്കുട്ടികള്ക്ക് അണ്ഡകോശത്തിനും ആണ്കുട്ടികള്ക്ക് പുരുഷബീജത്തിനും കേടുണ്ടാകാന്‍ സാധ്യതയുണ്ട്. രണ്ട് പേര്ക്കും കുട്ടികള്‍ ഉണ്ടാകാതിരിക്കാണ് സാധ്യത ഭാവിയില് ഉണ്ടാകും.ഇത് പകരും എന്ന അന്ധവിശ്വാസമാണ്.ഉമിനീര്‍ ഉണ്ടാക്കുന്ന ഗ്രന്ഥികളുടെ വീക്കമാണ് ഈ രോഗം. അമിതമായ മല്സ്യാ്ഹാരവും എരിവ്, ബിസ്ക്കറ്റ്, ബേക്കറിസാധാനങ്ങള്, പഞ്ചസാര, എണ്ണകലര്ന്നന ഭക്ഷണങ്ങള്, ഐസ്ക്രീം എന്നിവയാണ് ഈ രോഗമുണ്ടാകുന്നതില് പ്രധാനം.
വിശ്രമമാണ് വേണ്ടത് .വായ് തുറക്കാന് കഴിയുന്നില്ലെങ്കില് കഴിക്കേണ്ടതില്ല. പച്ചവെള്ളം മാത്രം മതി.പോരെങ്കില് ജ്യൂസുകള് ആവാം.വീക്കമുള്ളിടത്ത് ഈറന്‍ തുണി കെട്ടുക.നീര് പാടെ മാറിയാല്‍ കുളിക്കാം. പനിയുണെ്ടങ്കില് നന്നായി വിശ്രിമിച്ചാല്‍ മതിയാകും 100ഡിഗ്രി കൂടുതലെങ്കില് തല നനച്ച് കൊടുക്കുക

വിരശല്യം,ക്രിമിശല്യം.കൊക്കോപ്പുഴു:

കഴിക്കുന്ന ഭക്ഷണം ദഹിച്ചാല്‍ ശരീരത്തില്‍ നല്ലത്.ജീര്ണ്ണിച്ചാല് പുഴുക്കള്ക്ക് ഭക്ഷണം,കാച്ചിയപാല്,പാല്പ്പൊടി,കൃത്രിമ പലാഹാരങ്ങള്‍, പഞ്ചസാര ബേക്കറിസാധാനങ്ങള്,മല്സ്യം്,മുട്ട എന്നിവയുടെ അമിത ഉപയോഗം.എണ്ണയില് വറുത്തത്,പൊരിച്ചത്,ചായ,കാപ്പി,കോളകള്,ഐസ്ക്രീം ഇവ അമിതമായി കഴിക്കുന്നത് ദഹനകേട് ഉണ്ടാക്കുകയും വയറിന് അജീര്ണ്ണം ബാധിക്കുന്നു.അങ്ങനെ അജീര്ണ്ണ സാധ്യത പുഴുകള്ക്ക്ീ ഭക്ഷണമായി മാറുന്നു. അത് പെറ്റ് പെരുക്കി പുഴുക്കള്ക്ക് വസിക്കാനുള്ള പാകത്തിനായി മനുഷ്യശരീരം മാറുന്നു ധാരാളം പഴങ്ങള്,തക്കാളി,വെള്ളരിക്ക,കോവക്ക,ക്യാരറ്റ് തുടങ്ങി പച്ചയായി നല്കുക.വേവിച്ച ഭക്ഷണം കഴിവതും കുറക്കുക.ക്രീമിശല്യത്തിനു പേരക്കയും തേങ്ങയും നല്ലതു ഔഷധമാണ് .തുമ്പച്ചെടി ഇടിച്ചു പിഴിഞ്ഞ് കുടിക്കുന്നതും നല്ലത് തന്നെ! കറിവേപ്പിലയും മഞ്ഞളും ചേര്ത്ത് ജ്യൂസാക്കി കുടിക്കുന്നതും നല്ലതാണ്.

വയറുവേദന:

സാധാരണ കുട്ടികള്ക്ക് കണ്ടുവരുന്ന ഒന്നാണ് വയറുവേദന. ഗ്യാസ്ട്രബിളും ദഹനക്കേടുമാണ് പ്രശ്നം. വയര്‍ നനച്ചുകെട്ടുക എന്നും എടുക്കുക.എന്നിട്ടും മാറിയില്ലെങ്കില്‍ പാല്‍ പിരിച്ച് അതിന്റെക വെള്ളം അരിച്ച് കൊടുക്കാവുന്നതാണ്.

ടോണ്സിലൈറ്റിസ്:

ശരീരത്തില് ആവശ്യത്തിലധികം മാംസ്യം അകത്താകുമ്പോഴാണ് ടോണ്സിെല് വീക്കം ഉണ്ടാകുന്നത്. മല്സ്യം ,മാംസം,മുട്ട,പാല്, ആ രൂപത്തില് മാംസ്യം കിട്ടിയാല് രോഗ സാധ്യത കൂടുതലാണ്.മുട്ട ആഹാരമായി കൊടുക്കുമ്പോള്‍ ഏറ്റവും കൂടുതല് കാണുന്നു.കാഴ്ച,കേള്വിു,സംസാരം, എന്നിവയെ നിയന്ത്രിക്കുന്ന ടോണ്സിുല്. ടോണ്സിുലൈറ്റിസ് ഉണ്ടായി ടോണ്സി്ല് മുറിച്ച് മാറ്റിയാല് കാഴ്ച്ചയ്ക്കും കേള്വിസക്കും ,സംസാരത്തിനും ക്രമേണ തകരാറുകള് സംഭവിക്കും ഈ രോഗത്തിന് പനിയുണ്ടാകും തൊണ്ടയില് പ്പഴുപ്പ് ഉണ്ടാകും.ചിലപ്പോള് കഴുത്തിനു ചുറ്റും നീരുണ്ടാകും.കഴുത്ത് നനഞ്ഞ തുണി കൊണ്ട് ചുറ്റുക.വിഷമങ്ങള് കുറയും ഒന്നാളാക്കാന് കഴിയാത്തതുകൊണ്ട് ഭക്ഷണമൊന്നും വേണ്ട നല്ല ശുദ്ധജലം മാത്രം കുടിക്കുക.കരിക്കിന്വെുള്ളം ,കരിമ്പിന്‍ ജ്യൂസ്,എന്നിവ വേണമെങ്കില് കുടിക്കാം.രോഗം പരിപൂര്ണ്ണദമായും മാറുന്നതുവരെ ഇങ്ങനെ തുടരാം. ഒരാഴ്ച കൊണ്ട് തന്നെ പരിപൂര്ണ്ണുമായും മാറും. വായ് ഇടക്കിടെ ചൂടുവെള്ളം കൊണ്ട് കഴുക.

അപസ്മാരം:

സാധാരണ രീതിയില് പനി വരുമ്പോള് കുട്ടികള്ക്ക് അപസ്മാരം വരാറുണ്ട്.അത് അത്ര കാര്യമാകേണ്ട കാര്യമില്ല.വരുന്ന പനി100 ഡിഗ്രിയില് കൂടാതെ നോക്കിയാല് മാത്രം മതി.അതിനുവേണ്ടി തല പച്ചവെള്ളം കൊണ്ട് കഴുകുക.എനിമ എടുക്കുക.തോര്ത്ത് നനച്ച് പിഴിഞ്ഞ് ദേഹം മുഴുവനും തുടക്കുക. പനിയുടെ ഘാടിന്യം കുറയുന്നു.ഫിറ്റ്സില് നിന്നും മോചനം ലഭിക്കുന്നു.എന്നാല് ഗര്ഭിനണിയായിരുന്നപ്പോള് കഴിച്ച പല മരുന്നുകളില്‍ നിന്നും ശരിയായ പോഷണം ലഭിക്കാത്തതുകൊണ്ടും കുഞ്ഞുങ്ങള്ക്ക്ം അപസ്മാരം ഉണ്ടാകാറുണ്ട്.അതുപോലെ തന്നെ ജനിച്ചതിനുശേഷം കൊടുക്കുന്ന പ്രതിരോധകുത്തിവയ്പ്പുകളില് നിന്നും മറ്റ് പല മരുന്നുകളില്‍ നിന്നും ഈ രോഗം വരാനുള്ള സാധ്യത വളരെ വലുതാണ്.അത്തരം കേസുകള് 25 വയസ്സിനു താഴെയാണെങ്കില് ഏറെകുറെ പൂര്ണ്ണതമായും പ്രകൃതിചികിത്സയിലൂടെ പരിഹരിക്കാന് കഴിഞ്ഞിട്ടുണ്ട്.25 വയസ്സിനു മുകളില് രോഗശമനം ലഭിച്ചിട്ടുണ്ട്.നല്ല ക്ഷമയും ആത്മ വിശ്വാസവുമുണെങ്കില് രോഗം മാറ്റിയെടുക്കാന്പ്റ്റും.

കടപ്പാട് : www.navajeevannaturopathy.com

അവസാനം പരിഷ്കരിച്ചത് : 5/5/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate