ഇന്നത്തെ കാലത്ത് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വിയർപ്പ് നാറ്റം. പ്രത്യേകിച്ച് വേനല്‍കാലമായതിനാല്‍ ഈ പ്രശ്‌നംകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളും കൂടും.ശരീരം അമിതമായി ചൂടാകുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനാണ് ചര്‍മത്തിലെ വിയര്‍പ്പുഗ്രന്ഥികള്‍(അപ്പോക്രിന്‍, എക്രിന്‍ ഗ്രന്ഥികള്‍) കൂടുതല്‍ വിയര്‍പ്പ് ഉത്പാദിപ്പിക്കുന്നത്. ഈ വിയര്‍പ്പ് ബാഷ്പീകരിക്കാനായി കൂടുതല്‍ താപം ഉപയോഗിക്കപ്പെടുമ്പോള്‍ ശരീരം തണുക്കുന്നു. അതുകൊണ്ട് ഈ വിയര്‍പ്പൊരു ശല്ല്യക്കാരനല്ല എന്ന് മനസ്സിലാക്കുക. സത്യത്തില്‍ വിയര്‍പ്പിന് ഒരു ഗന്ധവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജലവും ലവണങ്ങളുമടങ്ങിയ വിയര്‍പ്പ് ചര്‍മോപരിതലത്തില്‍ വ്യാപിച്ച് നനഞ്ഞ് അവിടെയുള്ള അഴുക്കും അണുക്കളുമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ദുര്‍ഗന്ധമുണ്ടാകുന്നത്. വിയര്‍പ്പ് ചര്‍മത്തിലും വസ്ത്രത്തിലുമൊക്കെ കൂടുതല്‍ നേരം തങ്ങിനിന്ന് ബാക്ടീരീയകളുമായൊക്കെ പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് വിയര്‍പ്പുനാറ്റം അസഹ്യമാകുന്നത്. പാരമ്പര്യമായും രോഗങ്ങള്‍ മൂലവും അമിതമായി വിയര്‍ക്കുന്നവരുമുണ്ട്. ചില പ്രത്യേക മരുന്നുകള്‍ കഴിക്കുമ്പോള്‍ വിയര്‍പ്പ് നാറ്റം കൂടുന്ന അവസ്ഥയുമുണ്ട്. അത്തരക്കാരൊക്കെ കൃത്യമായ ചികില്‍സയെടുക്കാനും വൈദ്യനിര്‍ദേശം തേടാനും ശ്രദ്ധിക്കണം. ശരീരത്തില്‍ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ അമിതമാകുമ്പോഴും ജൈവഘടന മൂലവും ശരീരദുര്‍ഗന്ധം ഉണ്ടാകും. ചില കാര്യങ്ങളില്‍ ശ്രദ്ധിക്കുകയാണെങ്കില്‍ വിയര്‍പ്പില്‍ നിന്നും കുറേയൊക്കെ രക്ഷപ്പെടാന്‍ സാധിക്കും.
ശരീരത്തില്‍ വെള്ളം കുടൂതലുണ്ടെങ്കില്‍ ശരീര താപനില കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വിയര്‍പ്പിന്റെ അളവും നിയന്ത്രിക്കാം. ദിവസവും ആറുമുതല്‍ എട്ടുഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക.
കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അമിത വിയര്‍പ്പിന് മറ്റൊരു കാരണമാകുന്നത്. ടെന്‍ഷനും സമ്മര്‍ദ്ദവും വിയര്‍പ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. അത് നന്നായി വിയര്‍ക്കാനിടയാക്കും. അതിനാല്‍ ഏപ്പോഴും സന്തോഷമായിരിക്കുക.
നാം കഴിക്കുന്ന കാപ്പിയിലെ കഫീന്‍ ആകാംഷ വര്‍ധിപ്പിക്കുന്നു. ഇത് ശരീരം നന്നായി വിയര്‍ക്കാനിടയാക്കും. അതിനാല്‍ കഫീനടങ്ങിയ ആഹാരം ഒഴിവാക്കുക.
വിയര്‍പ്പ് നിയന്ത്രിക്കാന്‍ പ്രകൃതിദത്തമായ മാര്‍ഗമാണ് യോഗ. വിയര്‍പ്പ് ഗ്രന്ഥികളെ തളര്‍ത്തുന്നത് വഴി അമിതമായി വിയര്‍ക്കുന്നത് ഒഴിവാക്കുന്നു.
ചില ഡിയോഡ്രന്റ്‌സുകള്‍ സ്‌കിന്നില്‍ ബാക്ടീരിയ വളരുന്നതിനിടയാക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിന് യോജിക്കുന്നതരത്തിലുള്ള ഡിയോഡ്രന്റുകളും സോപ്പുകളും ഉപയോഗിക്കണം.
ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ ശരീരത്തിന്റെ ചൂടും കൂടാനിടയുണ്ട്. ഇത് ശരീരം വിയര്‍ക്കാന്‍ കാരണമാകും.
മദ്യം, മയക്കുമരുന്ന്, സിഗരറ്റ് എന്നിവയുടെ ഉപയോഗം വിയര്‍പ്പ് നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ്
കുറയ്ക്കും.
നൈലോണ്‍, പോളിസ്റ്റര്‍ എന്നിവയുപയോഗിച്ച് നിര്‍മ്മിച്ച വസ്ത്രങ്ങള്‍ ഒഴിവാക്കു, കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക. ഗുണമേന്മയുള്ള കോട്ടണ്‍ തുണികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. ഇത് ശരീരത്തിലെ വിയര്‍പ്പിനെ വലിച്ചെടുത്ത് ബാഷ്പീകരണം എളുപ്പത്തിലാക്കുന്നു.
നല്ല ചൂടുള്ള സമയത്ത് പുറത്തിറങ്ങുമ്പോള്‍ ഒരു തൊപ്പി തലയിലുണ്ടായിരിക്കണം. കൂടാതെ കണ്ണുകളെ ചൂടില്‍ നിന്നും രക്ഷിക്കാന്‍ സണ്‍ഗ്ലാസ് ഉപയോഗിക്കണം.
നേരിട്ട് വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കുന്നത് ചര്‍മത്തിന് സംരക്ഷണം നല്‍കും. കലാമിന്‍, സിങ്ക് ഒാക്‌സൈഡ് എന്നിവ നല്ലതാണ്. നമ്മുടെ വെളിച്ചെണ്ണയായാലും മതി.
ഭക്ഷണത്തിനും വിയര്‍പ്പ് നിയന്ത്രിക്കാന്‍ കഴിയും. നന്നായി വേവിച്ച ഭക്ഷണങ്ങള്‍ക്ക് പകരം പഴങ്ങള്‍ പച്ചക്കറികള്‍,എന്നിവ ധാരാളം കഴിക്കുക. കൂടാതെ എല്ലാ ധാന്യാഹാരവും വിയര്‍പ്പ് കുറയ്ക്കുന്നതിന് സഹായിക്കും. ചൂട് കാപ്പി, ചായ എന്നിവ കഴിക്കുന്നതിന് പകരം ഫ്രഷ് ജ്യൂസോ, തണുത്തവെള്ളമോ കഴിക്കുന്നത് ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് അമിത വിയര്‍പ്പ് ഒഴിവാക്കും.
പലരുടേയും പ്രശ്‌നമാണ് അമിതമായ വിയര്‍പ്പും വിയര്‍പ്പ് നാറ്റവും. പ്രത്യേകിച്ച് വേനല്‍കാലമായതിനാല്‍ ഈ പ്രശ്‌നംകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളും കൂടും. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിക്കുകയാണെങ്കില്‍ വിയര്‍പ്പില്‍ നിന്നും കുറേയൊക്കെ രക്ഷപ്പെടാന്‍ സാധിക്കും.
ധാരാളം വെള്ളം കുടിക്കുക
ശരീരത്തില്‍ വെള്ളം കുടൂതലുണ്ടെങ്കില്‍ ശരീര താപനില കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വിയര്‍പ്പിന്റെ അളവും നിയന്ത്രിക്കാം. ദിവസവും ആറുമുതല്‍ എട്ടുഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക.
മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക
കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അമിത വിയര്‍പ്പിന് മറ്റൊരു കാരണമാകുന്നത്. ടെന്‍ഷനും സമ്മര്‍ദ്ദവും വിയര്‍പ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. അത് നന്നായി വിയര്‍ക്കാനിടയാക്കും. അതിനാല്‍ ഏപ്പോഴും സന്തോഷമായിരിക്കുക.
കഫീന്‍
നാം കഴിക്കുന്ന കാപ്പിയിലെ കഫീന്‍ ആകാംഷ വര്‍ധിപ്പിക്കുന്നു. ഇത് ശരീരം നന്നായി വിയര്‍ക്കാനിടയാക്കും. അതിനാല്‍ കഫീനടങ്ങിയ ആഹാരം ഒഴിവാക്കുക.
യോഗ
വിയര്‍പ്പ് നിയന്ത്രിക്കാന്‍ പ്രകൃതിദത്തമായ മാര്‍ഗമാണ് യോഗ. വിയര്‍പ്പ് ഗ്രന്ഥികളെ തളര്‍ത്തുന്നത് വഴി അമിതമായി വിയര്‍ക്കുന്നത് ഒഴിവാക്കുന്നു.
ഡിയോഡ്രന്റ്‌സ്
ചില ഡിയോഡ്രന്റ്‌സുകള്‍ സ്‌കിന്നില്‍ ബാക്ടീരിയ വളരുന്നതിനിടയാക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിന് യോജിക്കുന്നതരത്തിലുള്ള ഡിയോഡ്രന്റുകളും സോപ്പുകളും ഉപയോഗിക്കണം.
ചൂടുവെള്ളത്തിലെ കുളി
ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ ശരീരത്തിന്റെ ചൂടും കൂടാനിടയുണ്ട്. ഇത് ശരീരം വിയര്‍ക്കാന്‍ കാരണമാകും.
ലഹരി ഉപയോഗം
മദ്യം, മയക്കുമരുന്ന്, സിഗരറ്റ് എന്നിവയുടെ ഉപയോഗം വിയര്‍പ്പ് നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കും.
നല്ല ഭക്ഷണം
ഭക്ഷണത്തിനും വിയര്‍പ്പ് നിയന്ത്രിക്കാന്‍ കഴിയും. നന്നായി വേവിച്ച ഭക്ഷണങ്ങള്‍ക്ക് പകരം പഴങ്ങള്‍ പച്ചക്കറികള്‍,എന്നിവ ധാരാളം കഴിക്കുക. കൂടാതെ എല്ലാ ധാന്യാഹാരവും വിയര്‍പ്പ് കുറയ്ക്കുന്നതിന് സഹായിക്കും. ചൂട് കാപ്പി, ചായ എന്നിവ കഴിക്കുന്നതിന് പകരം ഫ്രഷ് ജ്യൂസോ, തണുത്തവെള്ളമോ കഴിക്കുന്നത് ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് അമിത വിയര്‍പ്പ് ഒഴിവാക്കും.
കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക
നൈലോണ്‍, പോളിസ്റ്റര്‍ എന്നിവയുപയോഗിച്ച് നിര്‍മ്മിച്ച വസ്ത്രങ്ങള്‍ ഒഴിവാക്കു, കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക. ഗുണമേന്മയുള്ള കോട്ടണ്‍ തുണികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. ഇത് ശരീരത്തിലെ വിയര്‍പ്പിനെ വലിച്ചെടുത്ത് ബാഷ്പീകരണം എളുപ്പത്തിലാക്കുന്നു.
തൊപ്പിയും സണ്‍ഗ്ലാസും
നല്ല ചൂടുള്ള സമയത്ത് പുറത്തിറങ്ങുമ്പോള്‍ ഒരു തൊപ്പി തലയിലുണ്ടായിരിക്കണം. കൂടാതെ കണ്ണുകളെ ചൂടില്‍ നിന്നും രക്ഷിക്കാന്‍ സണ്‍ഗ്ലാസ് ഉപയോഗിക്കണം.
വിയര്‍പ്പ് നാറ്റം ഒഴിവാക്കാന്‍ ബെസ്റ്റ് വഴി എന്ന് പറയുന്നത് ചിട്ടയായ ഭക്ഷണക്രമം തന്നെയാണ്.
എവിടെയെങ്കിലും ചെന്ന് ഇരിക്കുമ്പോള്‍ അമിത വിയര്‍പ്പ്, അമിത ദുര്‍ഗന്ധം എന്നിവ നിങ്ങള്‍ക്കും നിങ്ങളുടെ അടുത്ത് ഉള്ളവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെങ്കില്‍ മനസിലാക്കുക നിങ്ങള്‍ കഴിക്കുന്ന ആഹാരവും വിയര്‍പ്പുനാറ്റവുമായി ബന്ധമുണ്ട്.
ശരീരത്തില്‍ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ അമിതമാകുമ്പോഴും ജൈവഘടന മൂലവും ശരീരദുര്‍ഗന്ധം ഉണ്ടാകും. പുകയില ഉല്‍പ്പന്നങ്ങളും മറ്റൊരു കാരണമാണ്.
വിയര്‍പ്പ് നാറ്റം അകറ്റാന്‍ എന്ത് ചെയ്യണം? എന്ന് ചോദിച്ചാല്‍…
1. വെളുത്തുള്ളി,സവാള എന്നിവ കഴിവതും ഒഴിവാക്കുക.
2. മാംസാഹാരങ്ങള്‍ കുറയ്ക്കുക.
3. സോഡ,കാപ്പി,ചായ എന്നിവ അധികം ഉപയോഗിക്കുന്നവരിലും ദുര്‍ഗന്ധം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
4. വറുത്തതും,പൊരിച്ചതും കൊഴുപ്പ് ഏറിയതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.
(അടികുറിപ്പ്: വിയര്‍പ്പിന് ഗന്ധം ഒന്നുമില്ല. വിയര്‍പ്പ് ശരീരത്തിലെ ബാക്ടീരിയയുമായി ചേരുമ്പോഴാണ് ദുര്‍ഗന്ധം ഉണ്ടാകുന്നത്.)
മുതിരയോ മഞ്ഞളോ അരച്ച് ശരീരത്തില്‍ തേച്ചു കുളിക്കുക അമിത വിയര്‍പ്പിന് പരിഹാരം കിട്ടും
ചീവക്കാപൊടിയും ഉലുവാപൊടിയും സമം ചേര്‍ത്ത് ശരീരത്തില്‍ നന്നായി പുരട്ടി കുളിക്കുക
8വേനല്‍ക്കാലം, ആഘോഷങ്ങളുടെയും മേളകളുടെയും കാലമാണ്. ആയതുകൊണ്ടുതന്നെ റോഡരികുകളിലെ തട്ടുകടകളില്‍ നിന്നും ആഘോഷ കേന്ദ്രങ്ങളിലെ ഉന്തുവണ്ടികളില്‍ നിന്നും താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ടീ സ്റ്റാളുകളില്‍ നിന്നും തുറന്നുവെച്ച ഭക്ഷണവും പാനീയവുമൊക്കെ കഴിക്കുന്നതും വ്യാപകമാണ്. ശുദ്ധമല്ലാത്ത വെള്ളമുപയോഗിച്ചുണ്ടാക്കുന്ന ഐസും ഐസ്‌ക്രീമും വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ വേനല്‍ക്കാല രോഗങ്ങളെ എളുപ്പത്തില്‍ ക്ഷണിച്ചുവരുത്തും അശ്രദ്ധയോടെയുള്ള തീറ്റയും കുടിയും.
കുട്ടികളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ട കാലമാണിത്. വേനല്‍ രോഗങ്ങളില്‍ അധികവും പിടികൂടുന്നത് കുട്ടികളെയാണ്. അവധിക്കാല ആഘോഷത്തിമര്‍പ്പില്‍ കളിച്ചുല്ലസിക്കുന്ന കുട്ടികളുടെ ശുദ്ധിയുടെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ പല രക്ഷിതാക്കന്മാരും ശ്രദ്ധിക്കാറില്ല. ചളിയും പൊടിയും നിറഞ്ഞ സ്ഥലങ്ങളിലുള്ള കളിയും മാലിന്യം നിറഞ്ഞ പൊതുസ്ഥലങ്ങളിലെ കുളിയുമെല്ലാം രോഗങ്ങളെ ക്ഷണിച്ചുവരുത്തും. മലിനജലവും മലിനാന്തരീക്ഷവും രോഗങ്ങള്‍ വിതക്കുന്ന കാലമാണിതെന്നോര്‍ക്കണം. വേനല്‍ക്കാല രോഗങ്ങളുടെ കൂട്ടത്തില്‍ നിസ്സാരമായ ജലദോഷം മുതല്‍ മാരകമായ മഞ്ഞപ്പിത്തം വരെയുണ്ട്. രോഗങ്ങളില്‍ മിക്കതും വരുന്നതും പകരുന്നതും ശുചിത്വക്കുറവ് കൊണ്ടാണ്.
കരളിനെ ബാധിക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം. പ്രവര്‍ത്തനക്ഷമതയിലെ മാന്ദ്യം പിത്തനാളികളില്‍ അടയാനോ ചുരുങ്ങാനോ കാരണമാകും. തല്‍ഫലമായി മാലിന്യങ്ങള്‍ രക്തത്തിലേക്ക് തിരികെയെത്തി അപകടകരമായ ബിലിറൂബിന്റെ തോത് വര്‍ധിപ്പിക്കും. ഇതാണ് മഞ്ഞപ്പിത്തത്തിന്റെ കാരണം. സാധാരണയായി കണ്ടുവരുന്ന മഞ്ഞപ്പിത്തം ഹെപ്പറ്റൈറ്റിസ് എ എന്ന വൈറസ് മൂലമുണ്ടാകുന്നതാണ്. വിശ്രമവും ശുചിത്വവും ആഹാര ക്രമീകരണവും തന്നെയാണ് ഇതിനുള്ള മരുന്ന്. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബി മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം ഗൗരവക്കാരനാണ്. ജീവന്‍ തന്നെ അപകടത്തിലാക്കുമിത്. അതുകൊണ്ടു തന്നെ മഞ്ഞപ്പിത്തത്തെ വേര്‍തിരിച്ച് അറിയേണ്ടതുണ്ട്.
വേനല്‍ കാലത്താണ് ഹൈപ്പറ്റൈറ്റിസ് എ വ്യാപകമാകുന്നത്. മലിനജലം കുടിക്കുന്നതിലൂടെയാണ് രോഗം പടരുന്നത്. കടും മഞ്ഞ നിറമുള്ള മൂത്രം, മഞ്ഞ നിറമുള്ള കണ്ണുകള്‍, പനി, ശരീര വേദന, വിശപ്പില്ലായ്മ, ക്ഷീണം, ഛര്‍ദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കണ്ട ഉടനെ ഭക്ഷണം ക്രമീകരിച്ചാല്‍ രണ്ടാഴ്ചക്കകം രോഗം സുഖപ്പെടും. രോഗിക്ക് വിശപ്പിനനുസരിച്ച് മാത്രം ഭക്ഷണം നല്‍കുക. ആദ്യമാദ്യം പഴങ്ങളും സാവകാശം, വേവിച്ച ഭക്ഷണങ്ങളും കഴിച്ചു തുടങ്ങാം. മുത്താറിക്കഞ്ഞി, പൊടിയരിക്കഞ്ഞി തുടങ്ങി ദഹനം എളുപ്പമായവ കൊടുക്കുക. രോഗം ഭേദമായാലും ശ്രദ്ധ വേണം. അമിതമായ ഉപ്പ്, എരിവ്, മസാലകള്‍ എന്നിവ ഉപയോഗിക്കരുത്. അതുപോലെ വറുത്തതും പൊരിച്ചതും കഴിവതും ഒഴിവാക്കണം.
വാരിസെല്ലാസോസ്റ്റര്‍ വൈറസാണ് ചിക്കന്‍പോക്‌സിന് കാരണം. വായുവിലൂടെ പകരുന്ന രോഗമാണിത്. രോഗിയുമായി അടുത്ത് ഇടപഴകുമ്പോള്‍ മുഖത്തോട് മുഖം വരുന്നതിനാല്‍ രോഗിയുടെ വായയില്‍ നിന്ന് തെറിക്കുന്ന ഉമിനീരിന്റെ ചെറുകണങ്ങള്‍ രോഗമില്ലാത്തവര്‍ ശ്വസിക്കുമ്പോഴും രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും വൈറസ് വായുവില്‍ കലര്‍ന്ന് മറ്റുള്ളവരുടെ ശ്വാസകോശത്തില്‍ പ്രവേശിക്കുന്നു. അങ്ങനെ രോഗം വളരെ പെട്ടെന്നു പടര്‍ന്ന് പിടിക്കും.
ഒരാളുടെ ശരീരത്തില്‍ രോഗാണു പ്രവേശിച്ച് രണ്ടാഴ്ചക്കകം മാത്രമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. പനി, ശരീരവേദന, എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. താമസിയാതെ ശരീരത്തില്‍ കുമിളകള്‍ പൊങ്ങിത്തുടങ്ങുന്നു. ആദ്യം ജലകണികകള്‍ കണക്കെ സുതാര്യമായും പിന്നീട് ഇളം മഞ്ഞനിറമുള്ള കുരുക്കളായും മാറുന്നു.
പലപ്പോഴും നെഞ്ചിലോ പുറംഭാഗത്തോ ആണ് ആദ്യം കാണുക. ചിക്കന്‍പോക്‌സ് കൂടുതലും പകരുന്നത് കുട്ടികളിലാണ്. അപൂര്‍വമായി മാത്രമേ ഇത് അപകടങ്ങള്‍ ഉണ്ടാക്കാറുള്ളു. എന്നാല്‍ വാര്‍ധക്യത്തില്‍ രോഗം പിടിപെട്ടാല്‍ ഗുരുതരമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അവരില്‍ മറ്റു പല രോഗമായും അത് മാറാനിടയുണ്ട്. ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണവും വിശ്രമവും നല്‍കിയാല്‍ രണ്ടാഴ്ചകൊണ്ട് രോഗം സുഖപ്പെടും. ചിക്കന്‍ പോക്‌സ് പിടിപെട്ട രോഗിയുടെ ശരീരത്തില്‍ കുമിളകള്‍ പൊങ്ങുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് തന്നെ രോഗം പകരാവുന്നതാണ്. കുമിളകളെല്ലാം കരിഞ്ഞ് കഴിയുന്നത് വളരെ വേഗം പകരാനിടയുണ്ട്. കുമിളകള്‍ കരിയാന്‍ തുടങ്ങിയാല്‍ നല്ല ചൊറിച്ചില്‍ അനുഭവപ്പെടും. ചൊറിഞ്ഞ് കുരുക്കള്‍ പൊട്ടിയാല്‍ അവ വ്രണമായി ശരീരത്തില്‍ കറുത്ത കലകള്‍ ഉണ്ടാക്കുന്നതാണ്. അതിനാല്‍ രോഗിയുടെ നഖങ്ങള്‍ വെട്ടി വൃത്തിയാക്കണം. കുട്ടികളിലാണ് ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.
വേനല്‍ കാലത്ത് സാധാരണയായി ഉണ്ടാകുന്ന രോഗമാണ് വയറിളക്കം. റോട്ടോ വൈറസാണ് രോഗകാരണം. മലിനമായ ഭക്ഷണം, വെള്ളം എന്നിവയുടെ ഉപയോഗമാണ് രോഗം വരുത്തുന്നത്. ഇതിനോടനുബന്ധിച്ച് ചിലപ്പോള്‍ പനിയും ഛര്‍ദിയും ഉണ്ടാകാറുണ്ട്. അപ്പോള്‍ രോഗം ഗുരുതരമാകും. രോഗം ഭീതിദമല്ലെങ്കില്‍ വീട്ടില്‍ തന്നെ ചികിത്സ നടത്താവുന്നതാണ്. ഒ ആര്‍ എസ് എന്നറിയപ്പെടുന്ന ഓറല്‍ റീ ഹൈഡ്രേഷന്‍ സാള്‍ട്ട്(ഒ ആര്‍ എസ്) ശുദ്ധ വെള്ളത്തില്‍ ചേര്‍ത്ത് നല്‍കിയാല്‍ സുഖപ്പെടുന്നതാണ്. കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ട് നല്‍കിയാലും ശരീരത്തിലെ ജലനഷ്ടം തടഞ്ഞ് ആരോഗ്യം വീണ്ടെടുക്കാവുന്നതാണ്.
വേനല്‍ കാലത്താണ് ടൈഫോയ്ഡ് രോഗം കൂടുതലുണ്ടാകുന്നത്. ചൂടുകാലത്തെ ജലനഷ്ടവും ശാരീരിക ക്ഷീണവും ഒരു പരിധി വരെ രോഗകാരണമായേക്കാം. കടുത്ത പനിയും തലവേദനയും ശാരീരിക ക്ഷീണവുമാണ് ടൈഫോയിഡിന്റെ ലക്ഷണങ്ങള്‍. ഛര്‍ദിയും വയര്‍ സംബന്ധമായ രോഗങ്ങളും അനുബന്ധമായി ഉണ്ടാകാറുണ്ട്. രോഗലക്ഷണം കണ്ട ഉടന്‍ ഡോക്ടറെ കണ്ട് ചികിത്സ തേടുക.
ചൂടുകാലത്ത് ഒട്ടനവധി ത്വക്ക് രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. ശരീര ശുചിത്വത്തിലൂടെ മുഴുവന്‍ ത്വക്ക് രോഗങ്ങളും സുഖപ്പെടുത്താവുന്നതാണ്. വേനല്‍ക്കാല ത്വക്ക് രോഗങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത് ചൂടുകുരുവാണ്. അമിത വിയര്‍പ്പ് കാരണം ഉണ്ടായിത്തീരുന്നതാണിത്. ശരീരത്തിന്റെ നിര്‍മല ഭാഗങ്ങളിലാണ് ഇത് കൂടുതലുണ്ടാകുന്നത്. ശരീരമാസകലമിത് ഉണ്ടാകുന്നവരുണ്ട്. ഇത് കാരണം ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുന്നു.
അമിത വിയര്‍പ്പ് മൂലം ഉണ്ടാകുന്ന മറ്റൊരു രോഗമാണ് ഫംഗസ് ബാധ. വിയര്‍പ്പ് കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള ശരീരത്തിന്റെ ഒടിവുകളിലും ചുളിവുകളിലുമാണ് അണുബാധ പിടിപെടുന്നത്. ഇത് ചൊറിച്ചിലുമുണ്ടാക്കുന്നവയാണ്. ഫംഗസ് ബാധ സാംക്രമിക രോഗമാണ്. വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ രോഗി ഉപയോഗിച്ച സോപ്പ്, ടവ്വല്‍ മുതലായവയിലൂടെ രോഗം വളരെ പെട്ടെന്ന് മറ്റുള്ളവരിലേക്ക് പകരുന്നു. ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ രോഗം വരാതെ സംരക്ഷിക്കാവുന്നതാണ്.
വേനല്‍ക്കാലം, ആഘോഷങ്ങളുടെയും മേളകളുടെയും കാലമാണ്. ആയതുകൊണ്ടുതന്നെ റോഡരികുകളിലെ തട്ടുകടകളില്‍ നിന്നും ആഘോഷ കേന്ദ്രങ്ങളിലെ ഉന്തുവണ്ടികളില്‍ നിന്നും താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ടീ സ്റ്റാളുകളില്‍ നിന്നും തുറന്നുവെച്ച ഭക്ഷണവും പാനീയവുമൊക്കെ കഴിക്കുന്നതും വ്യാപകമാണ്. ശുദ്ധമല്ലാത്ത വെള്ളമുപയോഗിച്ചുണ്ടാക്കുന്ന ഐസും ഐസ്‌ക്രീമും വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ വേനല്‍ക്കാല രോഗങ്ങളെ എളുപ്പത്തില്‍ ക്ഷണിച്ചുവരുത്തും അശ്രദ്ധയോടെയുള്ള തീറ്റയും കുടിയും.
കുട്ടികളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ട കാലമാണിത്. വേനല്‍ രോഗങ്ങളില്‍ അധികവും പിടികൂടുന്നത് കുട്ടികളെയാണ്. അവധിക്കാല ആഘോഷത്തിമര്‍പ്പില്‍ കളിച്ചുല്ലസിക്കുന്ന കുട്ടികളുടെ ശുദ്ധിയുടെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ പല രക്ഷിതാക്കന്മാരും ശ്രദ്ധിക്കാറില്ല. ചളിയും പൊടിയും നിറഞ്ഞ സ്ഥലങ്ങളിലുള്ള കളിയും മാലിന്യം നിറഞ്ഞ പൊതുസ്ഥലങ്ങളിലെ കുളിയുമെല്ലാം രോഗങ്ങളെ ക്ഷണിച്ചുവരുത്തും. മലിനജലവും മലിനാന്തരീക്ഷവും രോഗങ്ങള്‍ വിതക്കുന്ന കാലമാണിതെന്നോര്‍ക്കണം. വേനല്‍ക്കാല രോഗങ്ങളുടെ കൂട്ടത്തില്‍ നിസ്സാരമായ ജലദോഷം മുതല്‍ മാരകമായ മഞ്ഞപ്പിത്തം വരെയുണ്ട്. രോഗങ്ങളില്‍ മിക്കതും വരുന്നതും പകരുന്നതും ശുചിത്വക്കുറവ് കൊണ്ടാണ്.
കരളിനെ ബാധിക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം. പ്രവര്‍ത്തനക്ഷമതയിലെ മാന്ദ്യം പിത്തനാളികളില്‍ അടയാനോ ചുരുങ്ങാനോ കാരണമാകും. തല്‍ഫലമായി മാലിന്യങ്ങള്‍ രക്തത്തിലേക്ക് തിരികെയെത്തി അപകടകരമായ ബിലിറൂബിന്റെ തോത് വര്‍ധിപ്പിക്കും. ഇതാണ് മഞ്ഞപ്പിത്തത്തിന്റെ കാരണം. സാധാരണയായി കണ്ടുവരുന്ന മഞ്ഞപ്പിത്തം ഹെപ്പറ്റൈറ്റിസ് എ എന്ന വൈറസ് മൂലമുണ്ടാകുന്നതാണ്. വിശ്രമവും ശുചിത്വവും ആഹാര ക്രമീകരണവും തന്നെയാണ് ഇതിനുള്ള മരുന്ന്. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബി മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം ഗൗരവക്കാരനാണ്. ജീവന്‍ തന്നെ അപകടത്തിലാക്കുമിത്. അതുകൊണ്ടു തന്നെ മഞ്ഞപ്പിത്തത്തെ വേര്‍തിരിച്ച് അറിയേണ്ടതുണ്ട്.
വേനല്‍ കാലത്താണ് ഹൈപ്പറ്റൈറ്റിസ് എ വ്യാപകമാകുന്നത്. മലിനജലം കുടിക്കുന്നതിലൂടെയാണ് രോഗം പടരുന്നത്. കടും മഞ്ഞ നിറമുള്ള മൂത്രം, മഞ്ഞ നിറമുള്ള കണ്ണുകള്‍, പനി, ശരീര വേദന, വിശപ്പില്ലായ്മ, ക്ഷീണം, ഛര്‍ദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കണ്ട ഉടനെ ഭക്ഷണം ക്രമീകരിച്ചാല്‍ രണ്ടാഴ്ചക്കകം രോഗം സുഖപ്പെടും. രോഗിക്ക് വിശപ്പിനനുസരിച്ച് മാത്രം ഭക്ഷണം നല്‍കുക. ആദ്യമാദ്യം പഴങ്ങളും സാവകാശം, വേവിച്ച ഭക്ഷണങ്ങളും കഴിച്ചു തുടങ്ങാം. മുത്താറിക്കഞ്ഞി, പൊടിയരിക്കഞ്ഞി തുടങ്ങി ദഹനം എളുപ്പമായവ കൊടുക്കുക. രോഗം ഭേദമായാലും ശ്രദ്ധ വേണം. അമിതമായ ഉപ്പ്, എരിവ്, മസാലകള്‍ എന്നിവ ഉപയോഗിക്കരുത്. അതുപോലെ വറുത്തതും പൊരിച്ചതും കഴിവതും ഒഴിവാക്കണം.
വാരിസെല്ലാസോസ്റ്റര്‍ വൈറസാണ് ചിക്കന്‍പോക്‌സിന് കാരണം. വായുവിലൂടെ പകരുന്ന രോഗമാണിത്. രോഗിയുമായി അടുത്ത് ഇടപഴകുമ്പോള്‍ മുഖത്തോട് മുഖം വരുന്നതിനാല്‍ രോഗിയുടെ വായയില്‍ നിന്ന് തെറിക്കുന്ന ഉമിനീരിന്റെ ചെറുകണങ്ങള്‍ രോഗമില്ലാത്തവര്‍ ശ്വസിക്കുമ്പോഴും രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും വൈറസ് വായുവില്‍ കലര്‍ന്ന് മറ്റുള്ളവരുടെ ശ്വാസകോശത്തില്‍ പ്രവേശിക്കുന്നു. അങ്ങനെ രോഗം വളരെ പെട്ടെന്നു പടര്‍ന്ന് പിടിക്കും.
ഒരാളുടെ ശരീരത്തില്‍ രോഗാണു പ്രവേശിച്ച് രണ്ടാഴ്ചക്കകം മാത്രമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. പനി, ശരീരവേദന, എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. താമസിയാതെ ശരീരത്തില്‍ കുമിളകള്‍ പൊങ്ങിത്തുടങ്ങുന്നു. ആദ്യം ജലകണികകള്‍ കണക്കെ സുതാര്യമായും പിന്നീട് ഇളം മഞ്ഞനിറമുള്ള കുരുക്കളായും മാറുന്നു.
പലപ്പോഴും നെഞ്ചിലോ പുറംഭാഗത്തോ ആണ് ആദ്യം കാണുക. ചിക്കന്‍പോക്‌സ് കൂടുതലും പകരുന്നത് കുട്ടികളിലാണ്. അപൂര്‍വമായി മാത്രമേ ഇത് അപകടങ്ങള്‍ ഉണ്ടാക്കാറുള്ളു. എന്നാല്‍ വാര്‍ധക്യത്തില്‍ രോഗം പിടിപെട്ടാല്‍ ഗുരുതരമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അവരില്‍ മറ്റു പല രോഗമായും അത് മാറാനിടയുണ്ട്. ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണവും വിശ്രമവും നല്‍കിയാല്‍ രണ്ടാഴ്ചകൊണ്ട് രോഗം സുഖപ്പെടും. ചിക്കന്‍ പോക്‌സ് പിടിപെട്ട രോഗിയുടെ ശരീരത്തില്‍ കുമിളകള്‍ പൊങ്ങുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് തന്നെ രോഗം പകരാവുന്നതാണ്. കുമിളകളെല്ലാം കരിഞ്ഞ് കഴിയുന്നത് വളരെ വേഗം പകരാനിടയുണ്ട്. കുമിളകള്‍ കരിയാന്‍ തുടങ്ങിയാല്‍ നല്ല ചൊറിച്ചില്‍ അനുഭവപ്പെടും. ചൊറിഞ്ഞ് കുരുക്കള്‍ പൊട്ടിയാല്‍ അവ വ്രണമായി ശരീരത്തില്‍ കറുത്ത കലകള്‍ ഉണ്ടാക്കുന്നതാണ്. അതിനാല്‍ രോഗിയുടെ നഖങ്ങള്‍ വെട്ടി വൃത്തിയാക്കണം. കുട്ടികളിലാണ് ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.
വേനല്‍ കാലത്ത് സാധാരണയായി ഉണ്ടാകുന്ന രോഗമാണ് വയറിളക്കം. റോട്ടോ വൈറസാണ് രോഗകാരണം. മലിനമായ ഭക്ഷണം, വെള്ളം എന്നിവയുടെ ഉപയോഗമാണ് രോഗം വരുത്തുന്നത്. ഇതിനോടനുബന്ധിച്ച് ചിലപ്പോള്‍ പനിയും ഛര്‍ദിയും ഉണ്ടാകാറുണ്ട്. അപ്പോള്‍ രോഗം ഗുരുതരമാകും. രോഗം ഭീതിദമല്ലെങ്കില്‍ വീട്ടില്‍ തന്നെ ചികിത്സ നടത്താവുന്നതാണ്. ഒ ആര്‍ എസ് എന്നറിയപ്പെടുന്ന ഓറല്‍ റീ ഹൈഡ്രേഷന്‍ സാള്‍ട്ട്(ഒ ആര്‍ എസ്) ശുദ്ധ വെള്ളത്തില്‍ ചേര്‍ത്ത് നല്‍കിയാല്‍ സുഖപ്പെടുന്നതാണ്. കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ട് നല്‍കിയാലും ശരീരത്തിലെ ജലനഷ്ടം തടഞ്ഞ് ആരോഗ്യം വീണ്ടെടുക്കാവുന്നതാണ്.
വേനല്‍ കാലത്താണ് ടൈഫോയ്ഡ് രോഗം കൂടുതലുണ്ടാകുന്നത്. ചൂടുകാലത്തെ ജലനഷ്ടവും ശാരീരിക ക്ഷീണവും ഒരു പരിധി വരെ രോഗകാരണമായേക്കാം. കടുത്ത പനിയും തലവേദനയും ശാരീരിക ക്ഷീണവുമാണ് ടൈഫോയിഡിന്റെ ലക്ഷണങ്ങള്‍. ഛര്‍ദിയും വയര്‍ സംബന്ധമായ രോഗങ്ങളും അനുബന്ധമായി ഉണ്ടാകാറുണ്ട്. രോഗലക്ഷണം കണ്ട ഉടന്‍ ഡോക്ടറെ കണ്ട് ചികിത്സ തേടുക.
ചൂടുകാലത്ത് ഒട്ടനവധി ത്വക്ക് രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. ശരീര ശുചിത്വത്തിലൂടെ മുഴുവന്‍ ത്വക്ക് രോഗങ്ങളും സുഖപ്പെടുത്താവുന്നതാണ്. വേനല്‍ക്കാല ത്വക്ക് രോഗങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത് ചൂടുകുരുവാണ്. അമിത വിയര്‍പ്പ് കാരണം ഉണ്ടായിത്തീരുന്നതാണിത്. ശരീരത്തിന്റെ നിര്‍മല ഭാഗങ്ങളിലാണ് ഇത് കൂടുതലുണ്ടാകുന്നത്. ശരീരമാസകലമിത് ഉണ്ടാകുന്നവരുണ്ട്. ഇത് കാരണം ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുന്നു.
അമിത വിയര്‍പ്പ് മൂലം ഉണ്ടാകുന്ന മറ്റൊരു രോഗമാണ് ഫംഗസ് ബാധ. വിയര്‍പ്പ് കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള ശരീരത്തിന്റെ ഒടിവുകളിലും ചുളിവുകളിലുമാണ് അണുബാധ പിടിപെടുന്നത്. ഇത് ചൊറിച്ചിലുമുണ്ടാക്കുന്നവയാണ്. ഫംഗസ് ബാധ സാംക്രമിക രോഗമാണ്. വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ രോഗി ഉപയോഗിച്ച സോപ്പ്, ടവ്വല്‍ മുതലായവയിലൂടെ രോഗം വളരെ പെട്ടെന്ന് മറ്റുള്ളവരിലേക്ക് പകരുന്നു. ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ രോഗം വരാതെ സംരക്ഷിക്കാവുന്നതാണ്.
വേനല്‍ക്കാലം, ആഘോഷങ്ങളുടെയും മേളകളുടെയും കാലമാണ്. ആയതുകൊണ്ടുതന്നെ റോഡരികുകളിലെ തട്ടുകടകളില്‍ നിന്നും ആഘോഷ കേന്ദ്രങ്ങളിലെ ഉന്തുവണ്ടികളില്‍ നിന്നും താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ടീ സ്റ്റാളുകളില്‍ നിന്നും തുറന്നുവെച്ച ഭക്ഷണവും പാനീയവുമൊക്കെ കഴിക്കുന്നതും വ്യാപകമാണ്. ശുദ്ധമല്ലാത്ത വെള്ളമുപയോഗിച്ചുണ്ടാക്കുന്ന ഐസും ഐസ്‌ക്രീമും വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ വേനല്‍ക്കാല രോഗങ്ങളെ എളുപ്പത്തില്‍ ക്ഷണിച്ചുവരുത്തും അശ്രദ്ധയോടെയുള്ള തീറ്റയും കുടിയും.
കുട്ടികളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ട കാലമാണിത്. വേനല്‍ രോഗങ്ങളില്‍ അധികവും പിടികൂടുന്നത് കുട്ടികളെയാണ്. അവധിക്കാല ആഘോഷത്തിമര്‍പ്പില്‍ കളിച്ചുല്ലസിക്കുന്ന കുട്ടികളുടെ ശുദ്ധിയുടെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ പല രക്ഷിതാക്കന്മാരും ശ്രദ്ധിക്കാറില്ല. ചളിയും പൊടിയും നിറഞ്ഞ സ്ഥലങ്ങളിലുള്ള കളിയും മാലിന്യം നിറഞ്ഞ പൊതുസ്ഥലങ്ങളിലെ കുളിയുമെല്ലാം രോഗങ്ങളെ ക്ഷണിച്ചുവരുത്തും. മലിനജലവും മലിനാന്തരീക്ഷവും രോഗങ്ങള്‍ വിതക്കുന്ന കാലമാണിതെന്നോര്‍ക്കണം. വേനല്‍ക്കാല രോഗങ്ങളുടെ കൂട്ടത്തില്‍ നിസ്സാരമായ ജലദോഷം മുതല്‍ മാരകമായ മഞ്ഞപ്പിത്തം വരെയുണ്ട്. രോഗങ്ങളില്‍ മിക്കതും വരുന്നതും പകരുന്നതും ശുചിത്വക്കുറവ് കൊണ്ടാണ്.
കരളിനെ ബാധിക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം. പ്രവര്‍ത്തനക്ഷമതയിലെ മാന്ദ്യം പിത്തനാളികളില്‍ അടയാനോ ചുരുങ്ങാനോ കാരണമാകും. തല്‍ഫലമായി മാലിന്യങ്ങള്‍ രക്തത്തിലേക്ക് തിരികെയെത്തി അപകടകരമായ ബിലിറൂബിന്റെ തോത് വര്‍ധിപ്പിക്കും. ഇതാണ് മഞ്ഞപ്പിത്തത്തിന്റെ കാരണം. സാധാരണയായി കണ്ടുവരുന്ന മഞ്ഞപ്പിത്തം ഹെപ്പറ്റൈറ്റിസ് എ എന്ന വൈറസ് മൂലമുണ്ടാകുന്നതാണ്. വിശ്രമവും ശുചിത്വവും ആഹാര ക്രമീകരണവും തന്നെയാണ് ഇതിനുള്ള മരുന്ന്. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബി മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം ഗൗരവക്കാരനാണ്. ജീവന്‍ തന്നെ അപകടത്തിലാക്കുമിത്. അതുകൊണ്ടു തന്നെ മഞ്ഞപ്പിത്തത്തെ വേര്‍തിരിച്ച് അറിയേണ്ടതുണ്ട്.
വേനല്‍ കാലത്താണ് ഹൈപ്പറ്റൈറ്റിസ് എ വ്യാപകമാകുന്നത്. മലിനജലം കുടിക്കുന്നതിലൂടെയാണ് രോഗം പടരുന്നത്. കടും മഞ്ഞ നിറമുള്ള മൂത്രം, മഞ്ഞ നിറമുള്ള കണ്ണുകള്‍, പനി, ശരീര വേദന, വിശപ്പില്ലായ്മ, ക്ഷീണം, ഛര്‍ദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കണ്ട ഉടനെ ഭക്ഷണം ക്രമീകരിച്ചാല്‍ രണ്ടാഴ്ചക്കകം രോഗം സുഖപ്പെടും. രോഗിക്ക് വിശപ്പിനനുസരിച്ച് മാത്രം ഭക്ഷണം നല്‍കുക. ആദ്യമാദ്യം പഴങ്ങളും സാവകാശം, വേവിച്ച ഭക്ഷണങ്ങളും കഴിച്ചു തുടങ്ങാം. മുത്താറിക്കഞ്ഞി, പൊടിയരിക്കഞ്ഞി തുടങ്ങി ദഹനം എളുപ്പമായവ കൊടുക്കുക. രോഗം ഭേദമായാലും ശ്രദ്ധ വേണം. അമിതമായ ഉപ്പ്, എരിവ്, മസാലകള്‍ എന്നിവ ഉപയോഗിക്കരുത്. അതുപോലെ വറുത്തതും പൊരിച്ചതും കഴിവതും ഒഴിവാക്കണം.
വാരിസെല്ലാസോസ്റ്റര്‍ വൈറസാണ് ചിക്കന്‍പോക്‌സിന് കാരണം. വായുവിലൂടെ പകരുന്ന രോഗമാണിത്. രോഗിയുമായി അടുത്ത് ഇടപഴകുമ്പോള്‍ മുഖത്തോട് മുഖം വരുന്നതിനാല്‍ രോഗിയുടെ വായയില്‍ നിന്ന് തെറിക്കുന്ന ഉമിനീരിന്റെ ചെറുകണങ്ങള്‍ രോഗമില്ലാത്തവര്‍ ശ്വസിക്കുമ്പോഴും രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും വൈറസ് വായുവില്‍ കലര്‍ന്ന് മറ്റുള്ളവരുടെ ശ്വാസകോശത്തില്‍ പ്രവേശിക്കുന്നു. അങ്ങനെ രോഗം വളരെ പെട്ടെന്നു പടര്‍ന്ന് പിടിക്കും.
ഒരാളുടെ ശരീരത്തില്‍ രോഗാണു പ്രവേശിച്ച് രണ്ടാഴ്ചക്കകം മാത്രമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. പനി, ശരീരവേദന, എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. താമസിയാതെ ശരീരത്തില്‍ കുമിളകള്‍ പൊങ്ങിത്തുടങ്ങുന്നു. ആദ്യം ജലകണികകള്‍ കണക്കെ സുതാര്യമായും പിന്നീട് ഇളം മഞ്ഞനിറമുള്ള കുരുക്കളായും മാറുന്നു.
പലപ്പോഴും നെഞ്ചിലോ പുറംഭാഗത്തോ ആണ് ആദ്യം കാണുക. ചിക്കന്‍പോക്‌സ് കൂടുതലും പകരുന്നത് കുട്ടികളിലാണ്. അപൂര്‍വമായി മാത്രമേ ഇത് അപകടങ്ങള്‍ ഉണ്ടാക്കാറുള്ളു. എന്നാല്‍ വാര്‍ധക്യത്തില്‍ രോഗം പിടിപെട്ടാല്‍ ഗുരുതരമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അവരില്‍ മറ്റു പല രോഗമായും അത് മാറാനിടയുണ്ട്. ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണവും വിശ്രമവും നല്‍കിയാല്‍ രണ്ടാഴ്ചകൊണ്ട് രോഗം സുഖപ്പെടും. ചിക്കന്‍ പോക്‌സ് പിടിപെട്ട രോഗിയുടെ ശരീരത്തില്‍ കുമിളകള്‍ പൊങ്ങുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് തന്നെ രോഗം പകരാവുന്നതാണ്. കുമിളകളെല്ലാം കരിഞ്ഞ് കഴിയുന്നത് വളരെ വേഗം പകരാനിടയുണ്ട്. കുമിളകള്‍ കരിയാന്‍ തുടങ്ങിയാല്‍ നല്ല ചൊറിച്ചില്‍ അനുഭവപ്പെടും. ചൊറിഞ്ഞ് കുരുക്കള്‍ പൊട്ടിയാല്‍ അവ വ്രണമായി ശരീരത്തില്‍ കറുത്ത കലകള്‍ ഉണ്ടാക്കുന്നതാണ്. അതിനാല്‍ രോഗിയുടെ നഖങ്ങള്‍ വെട്ടി വൃത്തിയാക്കണം. കുട്ടികളിലാണ് ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.
വേനല്‍ കാലത്ത് സാധാരണയായി ഉണ്ടാകുന്ന രോഗമാണ് വയറിളക്കം. റോട്ടോ വൈറസാണ് രോഗകാരണം. മലിനമായ ഭക്ഷണം, വെള്ളം എന്നിവയുടെ ഉപയോഗമാണ് രോഗം വരുത്തുന്നത്. ഇതിനോടനുബന്ധിച്ച് ചിലപ്പോള്‍ പനിയും ഛര്‍ദിയും ഉണ്ടാകാറുണ്ട്. അപ്പോള്‍ രോഗം ഗുരുതരമാകും. രോഗം ഭീതിദമല്ലെങ്കില്‍ വീട്ടില്‍ തന്നെ ചികിത്സ നടത്താവുന്നതാണ്. ഒ ആര്‍ എസ് എന്നറിയപ്പെടുന്ന ഓറല്‍ റീ ഹൈഡ്രേഷന്‍ സാള്‍ട്ട്(ഒ ആര്‍ എസ്) ശുദ്ധ വെള്ളത്തില്‍ ചേര്‍ത്ത് നല്‍കിയാല്‍ സുഖപ്പെടുന്നതാണ്. കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ട് നല്‍കിയാലും ശരീരത്തിലെ ജലനഷ്ടം തടഞ്ഞ് ആരോഗ്യം വീണ്ടെടുക്കാവുന്നതാണ്.
വേനല്‍ കാലത്താണ് ടൈഫോയ്ഡ് രോഗം കൂടുതലുണ്ടാകുന്നത്. ചൂടുകാലത്തെ ജലനഷ്ടവും ശാരീരിക ക്ഷീണവും ഒരു പരിധി വരെ രോഗകാരണമായേക്കാം. കടുത്ത പനിയും തലവേദനയും ശാരീരിക ക്ഷീണവുമാണ് ടൈഫോയിഡിന്റെ ലക്ഷണങ്ങള്‍. ഛര്‍ദിയും വയര്‍ സംബന്ധമായ രോഗങ്ങളും അനുബന്ധമായി ഉണ്ടാകാറുണ്ട്. രോഗലക്ഷണം കണ്ട ഉടന്‍ ഡോക്ടറെ കണ്ട് ചികിത്സ തേടുക.
ചൂടുകാലത്ത് ഒട്ടനവധി ത്വക്ക് രോഗങ്ങള്‍ ഉണ്ടാകാറുണ്ട്. ശരീര ശുചിത്വത്തിലൂടെ മുഴുവന്‍ ത്വക്ക് രോഗങ്ങളും സുഖപ്പെടുത്താവുന്നതാണ്. വേനല്‍ക്കാല ത്വക്ക് രോഗങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത് ചൂടുകുരുവാണ്. അമിത വിയര്‍പ്പ് കാരണം ഉണ്ടായിത്തീരുന്നതാണിത്. ശരീരത്തിന്റെ നിര്‍മല ഭാഗങ്ങളിലാണ് ഇത് കൂടുതലുണ്ടാകുന്നത്. ശരീരമാസകലമിത് ഉണ്ടാകുന്നവരുണ്ട്. ഇത് കാരണം ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുന്നു.
അമിത വിയര്‍പ്പ് മൂലം ഉണ്ടാകുന്ന മറ്റൊരു രോഗമാണ് ഫംഗസ് ബാധ. വിയര്‍പ്പ് കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള ശരീരത്തിന്റെ ഒടിവുകളിലും ചുളിവുകളിലുമാണ് അണുബാധ പിടിപെടുന്നത്. ഇത് ചൊറിച്ചിലുമുണ്ടാക്കുന്നവയാണ്. ഫംഗസ് ബാധ സാംക്രമിക രോഗമാണ്. വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ രോഗി ഉപയോഗിച്ച സോപ്പ്, ടവ്വല്‍ മുതലായവയിലൂടെ രോഗം വളരെ പെട്ടെന്ന് മറ്റുള്ളവരിലേക്ക് പകരുന്നു. ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ രോഗം വരാതെ സംരക്ഷിക്കാവുന്നതാണ്.
വിലകൂടിയ പെര്‍ഫ്യൂം ഉപയോഗിച്ചിട്ടും വിയര്‍പ്പുനാറ്റം പോകുന്നില്ല. പലരുടെയും പരാതിയാണ്. നമ്മുടെ തൊടിയിലെ കൃഷ്ണതുളസിയൊന്നു പരീക്ഷിച്ചാലോ?
കൃഷ്ണതുളസി വിയര്‍പ്പുനാറ്റത്തെ അകറ്റുമോ? ഒന്നു പരിക്ഷിച്ചറിയുന്നതിലെന്താണ് തെറ്റ്. എത്രമാത്രം രാസപദാര്‍ത്ഥങ്ങളാണ് നമ്മള്‍ സൗന്ദര്യപരിചരണത്തിനുപയോഗിക്കുന്നത്. അതിരിക്കട്ടെ . നമുക്ക് കാര്യത്തിലേക്ക് കടക്കാം.
കൃഷ്ണതുളസിയിട്ട് ചൂടാക്കിയ വെളിച്ചെണ്ണ ശരീരമാസകലം പുരട്ടുക. അരമണിക്കൂറിനുശേഷം കുളിക്കുക. ഇങ്ങനെ പതിവായി ഒരാഴ്ച ശീലിച്ചു നോക്കൂ. വിയര്‍പ്പു മണം മാറി തുളസിയുടെ മണം എപ്പോഴും ശരീരത്തിലുണ്ടാവുകയും ചെയ്യും.
വെറെയും ചില പൊടിക്കൈകളുണ്ട്. നാരങ്ങ നീരില്‍ പഞ്ചസാരയോ തേനോ ചേര്‍ത്തു കഴിക്കുന്നത് അമിത വിയര്‍പ്പിനെ ചെറുക്കുന്നു. റോസാപ്പൂക്കള്‍ തിളച്ചവെള്ളത്തിലിട്ട് ചൂടാറിയതിനുശേഷം കുളിച്ചാല്‍ നല്ല ഉന്മേഷം തോന്നും.
അവസാനം പരിഷ്കരിച്ചത് : 4/6/2020
കൂടുതല്‍ വിവരങ്ങള്‍
ആഹാരപദാര്ഥടങ്ങള് ദഹിക്കാതിരിക്കുന്ന അവസ്ഥ
കൂടുതല്‍ വിവരങ്ങള്‍
അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ ആഹാര നിയന്ത്രണത്തിന...